ജനകീയ പുസ്തക പ്രസാധന രംഗത്ത് അനുപമമായ ഒരദ്ധ്യായം എഴുതിച്ചേർത്ത പ്രഭാത് ബുക്ക് ഹൗസ് പിറവിയുടെ അറുപതാണ്ടുകൾ പിന്നിട്ടിരിക്കുകയാണ് .ഈ സന്ദർഭത്തിൽ എഴുത്തുകാരുടെ സംഗമം, സെമിനാർ, വെബ്സൈറ്റ് ഉദ്ഘാടനം, പുസ്തക പ്രകാശനം എന്നീ പരിപാടികൾ 2013 സെപ്തംബർ 3 ന് തിരുവനന്തപുരം വൈ.എം. സി .എ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയാണ്. ഉച്ചക്ക് 2 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യവസാനം പങ്...
പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും പുസ്തക പ്രസാധകനുമായ വൈ എ റഹിം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വരാക്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന് 57 വയസ്സായിരുന്നു.
പ്രസാധനം നിലച്ചു പോയ കട്ട് കട്ട്, ക്ലാപ്പ് വിനോദ മാസികകളുടെ എഡിറ്ററായിരുന്നു. ഇംപ്രിന്റ് ബുക്‌സ് വഴി മുന്നൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം എസ് എന്‍ കോളേജില്‍ പഠിച...
നൊബേല്‍ സമ്മാന ജേതാവും ഐറിഷ് കവിയുമായ ഷീമസ് ഹീനി (74) അന്തരിച്ചു. ഡബ്ലിനിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1995-ലാണ് അദ്ദേഹത്തിന് സാഹിത്യത്തില്‍ നൊബേല്‍ ലഭിച്ചത്. \'ഡെത്ത് ഓഫ് എ നാച്വറലിസ്റ്റ് \'എന്ന അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം 1966-ലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷിലെ മുന്‍ നിര കവികളിലൊരാളായി മാറി. 1989 മുതല്‍ 94 വരെ ഓക്‌സ്ഫഡ് യൂണിവേഴ്&zwnj...;
ചെന്നൈ: എം.ടി. വാസുദേവന്‍ നായരെ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനായി തെരെഞ്ഞെടുത്തു. സാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയെ പരിഗണിച്ചാണ് തെരെഞ്ഞെടുത്തത്. ഒഡിയ സാഹിത്യകാരന്‍ സീതാകാന്ത് മഹാപാത്രയേയും ഫെല്ലോഷിപ്പിനായി തെരെഞ്ഞെടുത്തിട്ടുണ്ട്.
21 പേരാണ് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനായുള്ള പട്ടികയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ മരി...
ഒരു വളപ്പൊട്ടുണ്ടെന്‍ കൈയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാനിവ
ധാരാളമാണെനിക്കിന്നും’
ഈ വരികളുടെ രചയിതാവിനെ കുറിച്ച് മലയാളികളെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. നിങ്ങളുടെ കണക്കുകൂട്ടല്‍ ശരിയാണ്. നമ്മുടെ കുഞ്ഞുണ്ണി മാഷ് തന്നെയാണ് ഈ വരികളുടെ ഉടമ. ലളിതവും സരസവുമായ ഭാഷകൊണ്ട് മുതിര...