ഉപരിപ്ലവസത്യങ്ങളുടെ ഫലശൂന്യതയും ആന്തരിക സൗന്ദര്യങ്ങളുടെ നിഴലാട്ടങ്ങളും ചൂണ്ടിക്കാട്ടുന്ന
\'ഇത്രേ ഉള്ളോ സൗന്ദര്യം\' എന്ന ആദ്യ കഥാമുതൽ ഈ സമാഹാരത്തിലെ അവസാന കഥയായ \'വെയിലും നിലവും \'
വരെയുള്ള പത്തു രചനകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ വിപുലമായ ജീവിതാനുഭവങ്ങളിൽനിന്നും കടഞ്ഞെടുത്ത മുത്തുകൾ
തന്നെയാണ് നന്മനിറഞ്ഞ മനസിൽ നിന്നും ഉരുവപ്പെടുന്നതെന്തും നന്മനിറഞ്ഞവ തന്നെയായിരിക്കും സ്വന്തം ചുറ്റുപാടുകളെ അരുമയോടെ നോക്കിക്കാണുന്ന ഒരു അമ്മ മനസിന്റെ നന്മചുരത്തുന്ന രചനകളാണിവ
ഹൃദയബന്ധങ്ങളുടെ വിശുദ്ധിയെ അടയാളപ്പെടുത്തുന്ന കഥകളാണ് ഉള്ളൂർ കെ.സതീശന്റെത് അടഞ്ഞുപോയ തൊണ്ടകളിൽ നനവുനൽകനെത്തിയ രക്ഷകവേഷമാണ് ഇതിലെ കഥപാത്രങ്ങളുടെ നിനവുകളിലുള്ളത് ചുറ്റുമുള്ള കാഴ്ചകളെ സുക്ഷ്മമായി നിരീക്ഷിക്കുന്ന ഈ കഥാകൃത്ത് വേർതിരിവുകൾക്കും പ്രസ്ഥാനവത്കരണങ്ങൾക്കും അതീതമായി മാനുഷികതയെ സ്പർശിക്കുന്ന കഥാകാരനായി ഉയർന്നുനിൽകുന്നു
കുഞ്ഞാലിക്കുട്ടിയുടെ സുഖദുഖത്തിലൂടെ ഒഴുകുന്ന എട്ടുകൾ ഓരോ വായനയിലും പുതുഭാവുകത്വം പകരുന്ന ആശയസംപുഷ്ടമായ ഈ കഥകളിൽ സാധാരണക്കാരന്റെ സ്വരം മുഴങ്ങുന്നു എന്നതു ആശാവഹം തന്നെ
കഥകളിലാകെ ജീവിതത്തെ കോറിയിടുന്ന ഇസ്മായിൻ വി സി ഹാസ്യാത്മകമായി പുരപ്പുറത്തു കയറി സബ്ടിക്കുകയാണ്.നൂൽമന്ത്രം,മരുപ്പച്ചയില്ലാത്ത മരുഭൂമി,സെക്രട്ടെറിയുടെ പതനം തുടങ്ങി ശ്രധ്യേയമായ കഥകൾ