വരാൻപോകുന്ന ഒരു ലോകത്തെക്കുറിച്ചുള്ള ഭാവനയാണ് കറുത്തുലോകം എന്ന നോവലിലൂടെ ചാൾസ് ജോബി പറയുന്നത് . ആറായിരം കോടി മുതൽമുടക്കിൽ പ്രതീക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വരുന്ന ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥയുടെ ആദ്യരൂപമാണ് കറുത്ത ലോകം എന്ന ഈ നോവൽ ഹോളിവുഡ് സിനിമയുടെ രസക്കൂട്ടിൽ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകാൻ എഴുത്തുകാരൻ സാധിച്ചിട്ടുണ്ടെന്നു വേണം പറയാൻ വായനയുടെ അതുഭുതലോകത്തിലേക് ഈ നോവൽ നിങ്ങളെ ക്ഷണിക്കുന്നു.
ഗ്രാമീണ ജീവിതത്തിലെ നന്മകാലത്തെ പുനരാവിഷ്കരിക്കുന്ന ഹൃദയകാരിയായ നോവൽ ചിന്നത്തമ്പിയും റോസിറ്റയും ഡെയ്സിയും ചേലക്കണ്ണും വീരാന്കുട്ടിയും റജിമോളുമൊക്കെ ചേർന്ന് നാടൻ ജീവിതം കൊണ്ടും കൊടുത്തും മുന്നേറുന്നു സാധാരണ മനുഷ്യൻ പ്രെകൃതിയോടു ഇണങ്ങിയും പിണങ്ങിയും കഴിയുന്ന നാട്ടിന്പുറത്തുകാരുടെ പച്ചജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരം നിലയ്ക്കാത്ത പ്രണയനിലാവ്
നിയപഠനം ഉപേക്ഷിച്ച നാടുവിട്ട ഈശ്വരമംഗലത്തെ കൊച്ചുതമ്പുരാൻ ഹരിനാരായണൻ 20 വര്ഷം കഴിഞ്ഞ തിരിച്ചെത്തുമ്പോൾ തന്റെ ഈച്ചാംകുഴി ഗ്രാമം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിരിക്കുന്നു പകരം പിറവികൊണ്ടത് ഗാന്ധിനഗർ അതിനു ഹേതുവായതു ഒരു മദ്യശാലയും സാംസ്‌കാരിക നിലവായും തന്റെ തറവാട്ടിൽ അവശേഷിച്ച കളപ്പുരയിൽ താമസമാക്കിയ ഹരിനാരായണൻ തന്റെ ഗ്രാമത്തിന്റെ പരിണാമം ഓർത്തെടുത്തു ഒരു ജന്മി നശിച്ചപ്പോൾ പിറവികൊണ്ടത് നിരവധി മുതലാളിമാർ
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ത്രീയ പ്രവർത്തകനും പൊതുജനദാസനായിരിക്കേണ്ട ഒരു നിയമപാലനുംകൂടി പാവപെട്ട
ഒരു കുടുംബത്തിന് ലഭിക്കുവാൻ അർഹതയുള്ള നീതിനിഷേധിക്കയും തുടർന്ന് ആ കുടുംബത്തിലെ പെൺകുട്ടികൾ കാലത്തിന്റെ ഗതിക്കൊത്ത കൂടെപ്പിറപ്പുകൾക്ക് തുല്യരായ രണ്ടു ചറുപ്പക്കാരുടെ സഹായസഹകരണത്തോടെ നേതാവിനും ഉദ്യോഗസ്ഥനും മാനസിക പീഡനം ഏൽപ്പിക്കുകയും ചെയുന്നു. ഒരു നിയമപാലകൻ കർത്തവ്യനിർവഹണത്തിൽനിന്നും വ്രിതിചലിച്ഛ്